Tuesday, September 2, 2008

സമര്‍പ്പണം


"സംഗീതസാഗരത്തിലെ പവിഴദ്വീപുകളില്‍ നിന്നും നീ കൊണ്ടുവന്ന മുത്തുകളും ശംഖുകളും ഞങ്ങള്‍ ഇപ്പോഴും ഹൃദയത്തോടു ചേര്‍ത്തു വെക്കുന്നു. നിനക്കു പാടാന്‍ കഴിയാതെ പോയ ശംഖനാദങ്ങള്‍ ഇനിയുമെത്രയോ ബാക്കി!

മിഴിയിതളില്‍ കണ്ണീരുമായി ഞാന്‍ ആകാശത്ത് ആ താരകത്തെ തിരഞ്ഞു, ഒരിക്കല്‍ക്കൂടി. ഒറ്റക്കമ്പി നാദത്തില്‍ എഴുസ്വരങ്ങളും വായിച്ച ഗന്ധര്‍വാ അങ്ങേക്ക് പ്രണാമം."